കേരളം

പെരിങ്ങമലയിലെ ആദിവാസി സമരം ദുഷ്ടലാക്കോടെ; ആറ് ഇടങ്ങളിലെ മാലിന്യ പ്ലാന്റുമായി മുന്നോട്ടെന്ന് മന്ത്രി കെ.ടി.ജലീല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ടെത്തിയ ആറ് സ്ഥലങ്ങളില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ.ടി.ജലീല്‍. ജൈവ വൈവിധ്യം നോക്കി പദ്ധതി ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. 

 എതിര്‍ത്ത്  സമരം ചെയ്യുന്നത് വികസന വിരോധികളാണ്. പെരിങ്ങമയില്‍ ഇതിനെതിരായ ആദിവാസികളുടെ സമരം ദുഷ്ടലാക്കോടെയാണ്. കേരളത്തില്‍ വികസനം വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. 

അത്യാധുനിക പ്ലാന്റാണ് ഇവിടങ്ങളില്‍ സ്ഥാപിക്കുന്നത്. അത് മലിനീകരണം കൂട്ടില്ല. പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആറിടങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ കമ്പനിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''