കേരളം

വിദേശ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ ബിയര്‍ കുപ്പിയെറിഞ്ഞു; മുടി പിടിച്ചുവലിച്ചു; കോഴിക്കോട് നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ഗോകുലം വനിതാ ടീമിലെ വിദേശ താരങ്ങള്‍ക്ക് നേരെ അക്രമം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് നഗരസഭാ ജിവനക്കാരനായ അരുണ്‍ കുമാറിനെയാണ്് പൊലീസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് പരിശീലനം കഴിഞ്ഞ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു വിദേശതാരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. അരുണ്‍ കുമാര്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

താരങ്ങള്‍ക്ക് നേരെ ആദ്യം ഇയാള്‍ ബിയര്‍ കുപ്പി എറിഞ്ഞു. ഗ്ലാസ് ചില്ലുകളില്‍ കാലില്‍ തട്ടി രണ്ടുതാരങ്ങള്‍ക്ക് പരിക്കേറ്റതായും ഒരുതാരത്തിന്റെ മുടിയില്‍ പിടിച്ചുവലിച്ചതായും പൊലീസ് പറഞ്ഞു. കെനിയ, ഘാന എന്നിവിടങ്ങളിലുള്ള താരങ്ങള്‍ക്ക് നേരെയായിരുന്നു അരുണ്‍കുമാറിന്റെ ആക്രമണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു