രാജ്യാന്തരം

സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം 

സമകാലിക മലയാളം ഡെസ്ക്

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസ് ഇന്‍ര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്‌
സമീപം സ്‌ഫോടനം. ഇസ്രയേല്‍ സൈന്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പുതിയ വിവരം. ലബനന്‍ ഹിസ്ബുള്ള താവളത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയതതെന്ന് ഇസ്രയേല്‍ പറഞ്ഞതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരേയും സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ജനുവരിയിലും ഇസ്രയേല്‍ സമാനരീതിയില്‍ സിറിയയില്‍ അക്രമം നടത്തിയിരുന്നു. 2015ലും 2008ലും ഇസ്രയേല്‍ അക്രമം നടത്തി. ഇറാന്റെ സഹായത്തോടെ ഹിസ്ബുള്ള നടത്തുന്ന ആയുധ കച്ചവടത്തെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. അക്രമത്തില്‍ എത്ര മരമണം സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍